India - 2024

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപെരുന്നാളിന് തുടക്കം

സ്വന്തം ലേഖകന്‍ 02-07-2017 - Sunday

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ശില്പിയും ബഥനി സമൂഹ സ്ഥാപകനും തിരുവനന്തപുരം അതിഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായുമായ ദൈവദാസന്‍ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 64-ാം ഓർമപ്പെരുന്നാളിനു പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ ഭക്തിസാന്ദ്രമായ തുടക്കം. ഇന്നലെ വൈകിട്ടു കബറിടത്തിൽ നടന്ന അനുസ്മരണ ശുശ്രൂഷകൾക്കും സമൂഹബലിക്കും തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് നേതൃത്വം നൽകി.

ദൈവത്തിന്‍റെ അനന്തമായ കരുണയിൽ ആശ്രയിച്ച് ആ അന്വേഷണം തുടർന്നു എന്നുള്ളതാണ് ദൈവദാസൻ മാർ ഈവാനിയോസിന്റെ ധന്യജീവിതത്തിന്‍റെ പ്രത്യേകതയെന്നും ബിഷപ്പ് മാർ ഐറേനിയോസ് പറഞ്ഞു. ഇന്നു വൈകിട്ട് അഞ്ചിനു മോണ്‍. ജോർജ് കാലായിലും നാളെ വൈകിട്ടു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും തിരുക്കർമങ്ങൾക്കു നേതൃത്വംനൽകും. നാളത്തെ വിശുദ്ധ കുർബാന സീറോ മലബാർ ക്രമത്തിൽ സുറിയാനിയിലായിരിക്കും അർപ്പിക്കുന്നത്. 15-നാണ് ഓർമപ്പെരുന്നാൾ സമാപനം.


Related Articles »